പരസ്സ്യപ്രബോധനം ആരംഭിച്ചതോടെ നബിക്കും മുസ്ലീങ്ങള്‍ക്കും വല്ലാത്ത പീഠനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.പ്രവാചകനെ ഭ്രാന്തെനെന്നും മാരണക്കാരെനെന്നും കവിയെന്നും വിളിച്ചു പരിഹസിച്ചു. കുട്ടികളെ കൊണ്ട് കൂവി വിളിപ്പിക്കുകയും കല്ലെറിഞ്ഞ് നൊമ്പരപ്പെടുത്തുകയും ചെയ്തു.നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി.ഒരു ദിവസം തിരുമേനി കഅബയുടെ ചാരത്തു നിന്ന് നമസ്ക്കരിച്ചു കൊണ്ടിരിക്കെ സുജൂദിലായിരിക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടല് മാല നബിയുടെ കഴുത്തില്‍ കൊണ്ടിട്ടു.ആരാണ് ഈ ക്രൂരക്ര്ത്യം ചൊയ്തത്?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഉഖ്ബത്ബ്നു അബീ മുഅയ്ത്
മറുപടിഇല്ലാതാക്കൂuqbath bin abi muaid
മറുപടിഇല്ലാതാക്കൂഉഖ്ബത്ത്
മറുപടിഇല്ലാതാക്കൂഉഖ്ബത് ബിൻ അബീ മുഅയ്ത്
മറുപടിഇല്ലാതാക്കൂ